Bookmark Keralakaumudi Online    

KERALAKAUMUDI   Online Edition

 

 

    Founder Editor - K. SUKUMARAN B.A.

 

Keralakaumudi Online Edition Home

About US  |  Editor@Kaumudi  |  Marketing  |  Download Font  |  Print Ad.Rates  |  Calendar 2013  

 
Saturday, 25 May 2013 18.19 PM IST
 MORE
Go!

 


 
H¼¡« ©dQ® L¤j¤o¡Lj«  


മൊട്ടയുമല്ല, നീട്ടീട്ടുമില്ല, ക്രോപ്പാണല്ലോ?

സമയം രാത്രി ഏഴുമണിയോടടുത്തിട്ടുണ്ട്. മാവേലിക്കര കുളഞ്ഞിക്കാരാഴ്മ ഗുരുദേവക്ഷേത്രത്തിലെ ശ്രീനാരായണഗുരു ദർശന മീമാംസയിൽ സംസാരിക്കാൻ വേദിയിലേക്ക് കയറാനൊരുങ്ങുമ്പോഴാണ് ഗായകൻ കായംകുളം ബാബുവിന്റെ വരവ്. പരിപാടിയിൽ ബാബു ക്ഷണിതാവായിരുന്നില്ല.   Y¤Tt¼® l¡i¢´¤J


ആനന്ദം നൽകുന്ന ഗുരുവിന്റെ വഴി

എൺപത്തിയാറ് വർഷം മുമ്പ് ഇതുപോലൊരു മേയ്മാസത്തിലാണ് ശ്രീനാരായണഗുരുദേവനും ശിഷ്യരും മീനച്ചിലാറിന്റെ തീരത്തുള്ള പാലായിലെ ഇടപ്പാടിയിലെത്തിയത്   Y¤Tt¼® l¡i¢´¤J


ചെണ്ടമേളം ഇങ്ങനെതന്നെ, എക്കാലത്തും...

ഗുരുദർശനത്തെ കുടുംബബന്ധങ്ങളുടെ പരിചിതമായ പശ്ചാത്തലങ്ങളിലൂടെ അവതരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ഒരു പ്രസംഗവേദിയിൽ. ഗുരുവിന്റെ സത്യദർശനത്തോട് പൊരുത്തപ്പെടാത്തതെന്തെങ്കിലും   Y¤Tt¼® l¡i¢´¤J


സ്ഫടികപ്പാത്രത്തിൽ ഇളനീർ കുടിക്കാറുണ്ടോ?

കൊൽക്കത്തയിൽ നടന്ന ശാസ്ത്രകോൺഗ്രസിൽ ഒരു പ്രബന്ധം അവതരിപ്പിച്ചിട്ട് ശിവഗിരിയിൽ മടങ്ങിയെത്തിയതാണ് നടരാജഗുരു. ശ്രീനാരായണഗുരു ആ സമയം ശിവഗിരിയിലുണ്ട്. ശിഷ്യനെ കണ്ടപാടേ ഗുരു ചോദിച്ചു   Y¤Tt¼® l¡i¢´¤J


നാളെ വരുന്നവർ നമ്മെ ശപിക്കുമോ?

ശങ്കരൻ പരദേശി ഇടയ്ക്കിടെ ശിവഗിരിയിൽ വരും. തൃപ്പാദങ്ങളോടൊത്ത് വേദാന്തവും ലോകകാര്യങ്ങളുമൊക്കെ ചർച്ചചെയ്ത് കുറച്ചുദിവസം തങ്ങും. ദിവസവും ഉദയസമയത്ത് അഗ്നിഹോത്രം നിർബന്ധമുണ്ട്   Y¤Tt¼® l¡i¢´¤J


ശബ്ദമുണ്ടാക്കരുത്; ശ്വാസംമുട്ടിപ്പോകും

വിഗ്രഹാരാധനയ്ക്ക് എതിരെ വടക്കൻ കേരളത്തിൽ ശക്തമായ പ്രചാരണം നടത്തിയിരുന്ന കർമ്മയോഗിയായിരുന്നു ആലത്തൂർ ബ്രഹ്മാനന്ദ ശിവയോഗി. അദ്ദേഹം തന്റെ ദൗത്യം ഭംഗിയായി നിർവഹിച്ചുകൊണ്ടിരിക്കുന്ന   Y¤Tt¼® l¡i¢´¤J


"വെടിവയ്ക്കും; പറന്നുപോകരുത് '

അരവിന്ദാക്ഷന്റെ നാലാമത്തെ കത്തായിരുന്നു അത്. ഗുരുസാഗരം പത്തോ പതിനൊന്നോ ലക്കം പിന്നിട്ടപ്പോഴാണ് ആദ്യ കത്ത് വന്നത്. ഒന്നുകിൽ അഭിനന്ദിച്ച്, അല്ലെങ്കിൽ വിമർശിച്ച്, അതുമല്ലെങ്കിൽ   Y¤Tt¼® l¡i¢´¤J


പണ്ഡിതർ അന്നും ഇന്നും `തപ തപ' തന്നെ

ഗുരുസ്വാമിയുടെ ദേഹത്ത് ഒരു പരു. പരിചരിച്ച് നിന്ന ശിഷ്യരിൽ ഒരാളാണ് അത് ആദ്യം കണ്ടത്. അയാൾ വ്യസനഹൃദയനായി. ദിവസം ചെല്ലുംതോറും അതിന്റെ വലിപ്പം കൂടിവന്നു. ഒപ്പം നീരും വേദനയുമായി.   Y¤Tt¼® l¡i¢´¤J


ബ്രഹ്മം അവിടെ നില്ക്കട്ടെ, ചാരി പൊയ്ക്കൊള്ളട്ടെ

അച്ഛാ പരിപ്പുകറി അല്പം ചീത്തയായിത്തുടങ്ങിയോ എന്ന് സംശയം. ഹേയ് അതൊന്നും സാരമില്ല, ഇവിടെ ഇരുന്ന് ചീഞ്ഞാൽ കുഴിച്ചുമൂടാൻപോലും ഇടമില്ല. അവറ്റകൾക്കുണ്ടോ വളിച്ചതും പുളിച്ചതും. ഒക്കെ കഴിച്ചോളും   Y¤Tt¼® l¡i¢´¤J


ഊരിലെ പഞ്ഞം ഉണ്ണിതന്നെ മാറ്റണം

സമയം സന്ധ്യയായിട്ടില്ല. കാറുംകോളുംകൊണ്ട് മാനം മൂടിക്കെട്ടി. തെക്കേപ്പറമ്പിൽനിന്ന് അമ്മിണിപ്പശു അപായസൂചനപോലെ അമറി. അതിനു മറുപടിയായി തൊഴുത്തിൽനിന്ന് സങ്കടവും പേടിയും കലർന്ന്   Y¤Tt¼® l¡i¢´¤J


കണ്ണീരിന്റെ നനവാർന്ന ഒരു നഷ്ടസ്വപ്നം

അരുവിപ്പുറം പ്രതിഷ്ഠ നൂറ്റിഇരുപത്തഞ്ചുവർഷം തികയ്ക്കുന്നതിന്റെ ആഘോഷശംഖം മുഴങ്ങിക്കഴിഞ്ഞു. അതിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന പഠനക്യാമ്പിൽ പഠിതാക്കൾക്കുമുന്നിൽ വിഷയാവതരണവുമായി   Y¤Tt¼® l¡i¢´¤J


വസ്ത്രം തിരികെ നൂലാക്കുന്ന വിദ്യ

ഗുരുദേവന്റെ ശിഷ്യനും ജീവചരിത്രകാരനുമായ മൂർക്കോത്തുകുമാരന്റെ മകൻ മൂർക്കോത്തു കുഞ്ഞപ്പ പറഞ്ഞ ഒരു അനുഭവകഥയുണ്ട്. ഇംഗ്ളീഷ് വിദ്യാഭ്യാസത്തിലൂടെ ആധുനികശാസ്ത്രത്തിന്റെ വെളിച്ചം ആദ്യം നുകരാൻ അവസരംകിട്ടിയ തലമുറയായിരുന്നു മൂർക്കോത്തു കുഞ്ഞപ്പയുടേത്.   Y¤Tt¼® l¡i¢´¤J


ഗുരുസാഗരം- "മുപ്പത്തഞ്ച് നാല്പതു ഭക്തന്മാർ'

ആലുവ അദ്വൈതാശ്രമത്തിലെ സംസ്കൃതസ്കൂൾ പ്രശസ്തിയിലേക്കുയരുന്ന കാലം. നാനാജാതി മതസ്ഥർ അവിടെ പഠനത്തിന് എത്താൻ തുടങ്ങി. അദ്വൈതാശ്രമം അന്തേവാസിയായി   Y¤Tt¼® l¡i¢´¤J


ചാത്തൻ മേസ്തിരിമാർ സമ്മതിച്ചാൽ മതി

മൂത്തകുന്നത്ത് യാത്രചെയ്യുകയാണ് ഗുരുദേവൻ. അവിടെ തൊഴിൽത്തർക്കത്തിൽപ്പെട്ട് പൂട്ടിക്കിടക്കുന്ന ഒരു തൊഴിൽശാലയെക്കുറിച്ച് നാട്ടുകാരിൽ ചിലർ ഗുരുദേവനോട് ഉണർത്തിച്ചു. അത്ഭുതമെന്നേ പറയേണ്ടൂ.   Y¤Tt¼® l¡i¢´¤J


നമുക്കിനി വലമുറിക്കുന്ന ചുണ്ടെലികളാവാം

ചാഞ്ഞുപെയ്യുന്ന മഴ. റോഡിനുകുറുകെ ഒരു വലിയ മരം വീണ് വാഹനങ്ങൾ ബ്ളോക്കിൽപ്പെട്ട് കിടക്കുന്നു. കച്ചവടക്കാർ, ട്രാഫിക് പൊലീസുകാരൻ, വാഹനങ്ങളിൽ യാത്ര തടസപ്പെട്ടുകിടക്കുന്നവർ എന്നിങ്ങനെ   Y¤Tt¼® l¡i¢´¤J


കാർ വന്നതുകൊണ്ട് പോകണമെന്നുണ്ടോ?

പർളിക്കാട് സുബ്രഹ്മണ്യക്ഷേത്രത്തിൽ പ്രതിഷ്ഠയ്ക്കായി എത്തിയപ്പോൾ ഗുരു ഒരു ചെറുപ്പക്കാരനെ പരിചയപ്പെട്ടു. ഗുരുവായൂർ സ്വദേശിയായ ഒരു കെ.സി. പരമേശ്വരമേനോൻ. ക്ഷേത്രം നിർമ്മിക്കാൻ   Y¤Tt¼® l¡i¢´¤J


നല്ല വൈദ്യന്മാരെ കിട്ടിയാൽ കൊള്ളാം

വടക്കൻമലബാർ യാത്രകഴിഞ്ഞ് കൊല്ലത്ത് എത്തിയതാണ് ഗുരുസ്വാമി. ഗുരുവിനെ അത്യധികം ഭക്തിപൂർവം ആരാധിക്കുന്ന ഒരു ഗൃഹസ്ഥൻ വന്നു തൊഴുതുനിന്നു.   Y¤Tt¼® l¡i¢´¤J


നഴ്സറിക്ളാസിലെ സർജറി പാഠങ്ങൾ

അകാലത്തിൽ പൊഴിഞ്ഞുവീണ ഒരു ചെമ്പകപ്പൂവെന്നപോലെ അമ്മയുടെ കൈകളിൽ കിടക്കുകയാണ് കുഞ്ഞിന്റെ ചേതനയറ്റ ശരീരം. അമ്മ ഭഗവാൻ ബുദ്ധന്റെ സമക്ഷം കുമ്പിട്ടിരുന്ന് കരയുകയാണ്.   Y¤Tt¼® l¡i¢´¤J


ഉപഗുപ്തന്മാരുടെ ഒഴിവുണ്ട്, ഇപ്പോൾ അപേക്ഷിക്കാം

തോന്നയ്ക്കലിലെ എഴുത്തുപുരയിൽ ആ രാത്രി, സർഗചേതനയ്ക്ക് കാവലാളായിരുന്ന വിളക്കിനു മുന്നിൽ ആശാൻ വ്യഥിതഹൃദയനായി. മനസിനുള്ളിൽ, കരചരണങ്ങളറ്റ് ചുടുകാട്ടിൽ കിടക്കുകയാണ് വാസവദത്ത.   Y¤Tt¼® l¡i¢´¤J


പീതസാഗരത്തിന്റെ ശാന്തിമന്ത്രം

ശിവഗിരിക്കുന്നിന് ഇത് തീർത്ഥാടനകാലം. തീർത്ഥാടക സഹസ്രങ്ങളിലൊരുവനായി പീതവർണാംഗിതമായ ഈ കുന്നും താഴ്‌വരയും കണ്ടു നിൽക്കുമ്പോൾ മനസ് ഒരു ചരിത്രകാലത്തിന്റെ സത്യാന്വേഷണങ്ങളിലേക്ക് പറന്നു തുടങ്ങുകയാണ്.   Y¤Tt¼® l¡i¢´¤J


ലക്ഷ്മിനിവാസിന്റെ നിർമ്മാണം വൈകരുത്

തൃപ്പാദങ്ങൾക്ക് കുറച്ചുദിവസമായി വലത്തേ കൈയ്ക്ക് കഠിനമായ വേദനയുണ്ട്. അത് കലശലായപ്പോൾ അച്യുതൻ മേസ്തിരി ഗുരുസമക്ഷം ഉണർത്തിച്ചു. ഞവരക്കിഴിക്ക് പറ്റിയ ഒരു വൈദ്യൻ ഉണ്ട് - തെനവിള കുഞ്ഞുരാമൻ വൈദ്യർ.   Y¤Tt¼® l¡i¢´¤J


ചൂണ്ടക്കാരനെ വിരട്ടിയോടിക്കണം

തമിഴകത്തെ ഇരണിയലിൽ അമ്മവീട്ടിൽ തങ്കച്ചിഅമ്മ എന്ന സ്ത്രീക്ക് രണ്ടു കണ്ണിന്റെയും കാഴ്ചശക്തി നഷ്ടപ്പെട്ടു. ഒട്ടേറെ ചികിത്സകൾ ചെയ്തിട്ടും ഫലമുണ്ടായില്ല. വ്രതംനോറ്റ് അരുവിപ്പുറത്തുപോയി ഭജനമിരുന്നാൽ ഗുരുസ്വാമിയുടെ   Y¤Tt¼® l¡i¢´¤J


അരുവിപ്പുറം വരെ പോയിട്ടുവരാം

ഇരുളിൽ തിളങ്ങിനിൽക്കുന്ന പന്തങ്ങൾ. തെറ്റിപ്പൂക്കൾമൂടിയ കൽത്തറയിൽ വിരിച്ച ഇലകളിൽ ത്രീ എക്‌സ് റമ്മിന്റെ ഒരു കുപ്പി. വറുത്തമീൻ, പൊരിച്ചകോഴി, രണ്ട്കുറ്റി പുട്ട് എന്നിവ നിരത്തിവച്ചിട്ടുണ്ട്.   Y¤Tt¼® l¡i¢´¤J


ചവിട്ടുപടിയിൽ നിൽക്കരുത്

ശിവഗിരിയിലെ ശാരദാമഠം ഇരിക്കുന്ന സ്ഥലത്ത് പണ്ട് ഒരു ശിഷ്യൻ ശ്രീനാരായണഗുരുവിനെ സങ്കല്പിച്ച് ഒരു വേൽ വച്ച് പൂജിച്ചുകൊണ്ടിരുന്നു. ഗുരു അത് ശ്രദ്ധിച്ചിരുന്നെങ്കിലും ഒന്നും മിണ്ടിയതേയില്ല   Y¤Tt¼® l¡i¢´¤J


ദൈവം മതച്ചരട് പൊട്ടിക്കുന്നു

കേരളകൗമുദി ശ്രീനാരായണ ഡയറക്ടറിയുടെ പണിപ്പുരയിലിരിക്കുന്ന കാലത്താണ് മുഹമ്മദ് ഷെഹൽ എന്ന യുവ ചിത്രകാരനെ പരിചയപ്പെടുന്നത്. ഗുരുവിനുമുമ്പുളള കേരളത്തെക്കുറിച്ച്   Y¤Tt¼® l¡i¢´¤J


ആ ദൈവച്ചിരി മായാതിരിക്കട്ടെ...

മിട്ടുമോനെ പ്രസവിച്ച അന്നു കാണുമ്പോൾ ആശുപത്രിമുറിയിൽ അവൻ ധ്യാനത്തിലെന്നപോലെ ശാന്തമായി ഉറങ്ങുകയായിരുന്നു. പിന്നെ കണ്ടപ്പോൾ അവന് ആറുമാസം പ്രായം. മോണ കാട്ടിച്ചിരിച്ചുകൊണ്ട് അവൻ കൈകളിലേക്ക് ചാടിവീണു.   Y¤Tt¼® l¡i¢´¤J


വളക്കൂറ് നഷ്ടപ്പെടരുത്, മണ്ണിനും മനുഷ്യനും

ജഗന്നാഥക്ഷേത്ര പ്രതിഷ്ഠയ്ക്കായി ഗുരു തലശേരിയിൽ എത്തിയപ്പോൾ മുതൽക്ക് ആൾക്കൂട്ടത്തിനിടയിൽനിന്ന് രണ്ട് കണ്ണുകൾ ആ തിരുമുഖത്തേക്ക് മാത്രം ശ്രദ്ധയുമായി നില്പുണ്ടായിരുന്നു. കുറ്റിത്താടിയും കാഷായവും ബലിഷ്ഠമായ ശരീരവും എന്തിനുംപോന്നവൻ എന്ന ഭാവവും   Y¤Tt¼® l¡i¢´¤J


ദൈവവും ആൾദൈവവും കണ്ടുമുട്ടുമ്പോൾ

പ്രതിഭാധനനായ ഒരു ചിത്രകാരൻ ഗുരുവിനെ നേരിൽക്കണ്ട് അനുമതിവാങ്ങിയ ശേഷം വരച്ച ഒരു ചിത്രമുണ്ട് കുളത്തൂർ ക്ഷേത്രത്തിൽ. ഗുരുദേവൻ ശരീരത്തോടെ ഇരുന്നകാലം മുതൽക്ക് ഇത് പൂജിച്ചുവരുന്നു.   Y¤Tt¼® l¡i¢´¤J


ഉണരുക, ശത്രുനിഗ്രഹത്തിന് സമയമായി

നിസ്വാർത്ഥമായ പ്രവൃത്തിക്കൊപ്പം സമർപ്പിതമായ ഭക്തികൂടി ഉണ്ടെങ്കിലേ കർമ്മം ലക്ഷ്യപ്രാപ്​തിയിൽ എത്തുകയുള്ളൂ എന്ന് ലോകത്തോട് വിളിച്ചുപറയുകയാണ് ചെറായി ഗൗരീശ്വരക്ഷേത്രവും വിജ്ഞാനവർദ്ധിനി സഭയും.   Y¤Tt¼® l¡i¢´¤J


അമ്മ പകർന്ന ആദ്യക്ഷരം

അന്നേ ദിവസം അയാൾക്ക് ഉറങ്ങാൻ കഴിഞ്ഞതേയില്ല. ജീവിതം വലിയൊരു ചോദ്യചിഹ്നമായി മുന്നിൽ നിൽക്കുന്നു. പ്രതീക്ഷയുടെ പൂമരങ്ങൾ വാടിക്കരിഞ്ഞിരിക്കുന്നു. പ്രതിസന്ധികളോടും ദുരിതങ്ങളോടും പടവെട്ടി നേടിയ ഭൗതിക ജീവിതവിജയങ്ങൾ ഇതാ അന്ത്യാവസ്ഥയെ പ്രാപിക്കുകയാണ്.   Y¤Tt¼® l¡i¢´¤J


ഗുരുദേവൻ ഇപ്പോഴും ചിരിക്കാറുണ്ട്

പെരിയാർ വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ ഒരുയാത്ര കൊതിച്ച് കുറച്ചു വർഷങ്ങൾക്കുമുമ്പ് കോട്ടയം ജില്ലയുടെ ഒരു അതിർത്തിഗ്രാമത്തിൽ എത്തി. വനമേഖലയിൽ താമസിക്കുന്ന ഒരു സുഹൃത്താണ് ആതിഥേയൻ   Y¤Tt¼® l¡i¢´¤J


പറയൂ, 1947ൽ നാം ശരിക്കും സ്വതന്ത്രരായോ?

സ്വാതന്ത്ര്യസമരത്തിനായി കോൺഗ്രസ് എന്ന ദേശീയപ്രസ്ഥാനത്തെ നയിച്ചുകൊണ്ട് ഗാന്ധിജി ഇന്ത്യ മുഴുവൻ സഞ്ചരിക്കുന്ന കാലത്ത് ഗുരുദേവന്റെ ആത്മപ്രഭയിൽ കേരളം നവോത്ഥാനത്തിലേക്ക് നീങ്ങുകയായിരുന്നു.   Y¤Tt¼® l¡i¢´¤J


ഒരു വെള്ളിനാണയത്തിന്റെ കടം ബാക്കിയുണ്ട്

മഹത്തായ ഒരു പൈതൃകത്തെ, കാലം പൊഴിച്ചിട്ട കരിയിലകൾക്കടിയിൽ സൂക്ഷിക്കുന്ന കിടങ്ങാം പറമ്പിലെ വെള്ളമണലിൽ തൊട്ടപ്പോൾ ഒരു നന്ദികേടിന്റെ കഥയോർത്ത് മനസുനീറുകയായിരുന്നു.   Y¤Tt¼® l¡i¢´¤J


സാർത്ഥവാഹക സംഘങ്ങൾ മുന്നോട്ടുതന്നെ

കൊല്ലംകോട്ടാത്തലയിൽ ഒരു ഉൾപ്രദേശത്ത് യാത്രചെയ്യുമ്പോഴാണ് പഴയകാലത്തിന്റെ അവശേഷിപ്പുപോലുളള ആ കാഴ്​ച കണ്ടത്.   Y¤Tt¼® l¡i¢´¤J


മഹാസമാധിദിനത്തിൽ ഒരു മഹാപ്രതിജ്ഞ ചെയ്യാം

തപാൽഓഫീസിൽ നിന്ന് സ്റ്റാമ്പ് വാങ്ങി പുറത്തേക്കിറങ്ങുമ്പോൾ ഒരു പിൻവിളി. ഈ വിലാസം ഒന്ന് കവറിൽ എഴുതിത്തരുമോ? അറുപതുകഴിഞ്ഞ ഒരു വീട്ടമ്മയാണ്. ജരാനരകൾ ആധിപത്യം ഉറപ്പിച്ച മുഖത്ത് ദീനത നിഴൽവിരിച്ചുനില്പുണ്ട്.   Y¤Tt¼® l¡i¢´¤J


ഉരുണ്ടഭൂമിയും ഉണ്ടുനിറയാത്ത മനസ്സുകളും

മുഹമ്മയിലെപ്രശസ്തമായ ചീരപ്പൻചിറ വീട്ടിൽ വിശ്രമിക്കുകയാണ് ഗുരുദേവൻ. തച്ചുശാസ്ത്ര പണ്ഡിതനായ മാധവനാശാരി അവിടെയെത്തി. അദ്ദേഹത്തിന്റെ കൈയിൽ ഒരു മുഴക്കോലുമുണ്ട്.   Y¤Tt¼® l¡i¢´¤J


ഓംകാരേശ്വരം പഠിപ്പിച്ച ഗുരുപാഠങ്ങൾ

ഉല്ലലഓംകാരേശ്വരം ക്ഷേത്രമുറ്റത്തെ ആൽമരത്തിന്റെ തണലേറ്റ് നിൽക്കുമ്പോൾ ഒരു സംശയം മനസിൽ ഉദിച്ചു. എന്തുകൊണ്ടാണ് നമ്മൾ ആൽമരത്തെ വൃക്ഷശ്രേഷ്ഠനായി കരുതുന്നത്?   Y¤Tt¼® l¡i¢´¤J


ചതയദിനത്തിൽ കണ്ടുനിറയാൻ ചില ശുഭ്രസ്വപ്നങ്ങൾ

ഫോണിന്റെമറുതലയ്ക്കലെ ശബ്ദം ചിരപരിചിതമാണ്. യുഗപുരുഷൻ എന്ന സിനിമയിലൂടെ ശ്രീനാരായണഗുരുവിന്റെ വിങ്ങുന്ന ഹൃദയത്തെ മലയാളിക്ക് കാട്ടിക്കൊടുത്ത സംവിധായകൻ ആർ. സുകുമാരൻ സാർ.   Y¤Tt¼® l¡i¢´¤J


അടി അളന്നു നോക്കേണ്ടിവരും

പഴയബ്രിട്ടീഷ് കൊച്ചി. കടലിനടുത്തുളള ഒരു വലിയ മാളികയുടെ രണ്ടാം നിലയിലേക്ക് ഗുരുദേവൻ പടികൾ കയറുന്നു. ഗൃഹനാഥൻ ഉപചാരങ്ങൾ അർപ്പിച്ച് വിനയാന്വിതനായി ഗുരുവിനെ സ്വീകരിച്ച് ആനയിക്കുകയാണ്. അയാളുടെ വിനയത്തിലും ആചാരമര്യാദകളിലും ഗുരു പ്രസന്നനാണെന്ന് ആ മുഖഭാവത്തിൽ വ്യക്തമാണ്. എങ്കിലും തൃപ്പാദങ്ങൾ ശാന്തഗംഭീരമായ മൗനത്തിലായിരുന്നു.   Y¤Tt¼® l¡i¢´¤J


പൊന്നും പണവും പുലർത്തുന്ന ജീവിതം

യാത്രയ്ക്കിടെഒരു ഭക്തന്റെ വീട്ടിൽ വിശ്രമിക്കുകയാണ് ഗുരുദേവൻ. ശിഷ്യരിൽ പലരും ഒപ്പമുണ്ട്. ആ സമയം ഒരു ഭക്തൻ ഒരു സ്വർണവളയുമായി അവിടെയെത്തി. അയാൾ പറഞ്ഞു.   Y¤Tt¼® l¡i¢´¤J


മുപ്പതുവെള്ളിക്കാശ് എവിടെയോ കിലുങ്ങുന്നുണ്ട്

ഇരുപത്തിയൊന്നാംനൂറ്റാണ്ടിന്റെ ആരംഭവർഷത്തിലാണ് മഹാത്മാഗാന്ധി സർവകലാശാലയുടെ ഫിലോസഫി വിഭാഗത്തിൽ ശ്രീനാരായണഗുരുദേവന്റെ ദർശനം പാഠ്യവിഷയമാക്കാൻ ആലോചനയുണ്ടായത്.   Y¤Tt¼® l¡i¢´¤J


മുന‌ിജനസേവയ‌ിൽ
മൂർത്ത‌ി ന‌ിർത്ത‌ിടേണം

ശ‌ിവഗ‌ിര‌ിയ‌ിലെ പ്രാർത്ഥനാ മന്ദ‌ിരത്ത‌ിനുസമീപമുളള മാവ‌ിന്റെ തണല‌ിൽ ഉളെളാന്ന് തണുപ്പ‌ി¡ാൻ ഇര‌ി¡ുമ്പോരുാണ് ആ തീർത്ഥാടകൻ അടുത്തുവന്ന‌ിരുന്നത്. അദ്ദേഹം വന്നപാടേ സംസാര‌ിച്ചു തുടങ്ങ‌ി:   Y¤Tt¼® l¡i¢´¤J


ബ്രഹ്മശക്തിയെ നിഷേധിക്കാനാവുമോ?​

അമേരിക്കക്കാരനായ ലൂയിസ്‌ ഫിഷര്‍ എന്ന പത്രപ്രവര്‍ത്തകന്‍ എഴുതിയ “ദി ലൈഫ്‌ ഒഫ്‌ മഹാത്‌മഗാന്‌ധി” എന്ന ഗാന്‌ധിജിയുടെ ജീവചരിത്രം ലോകപ്രശസ്‌തമാണ്‌. ഈ ജീവചരിത്രം എഴുതുന്ന കാലത്ത്‌ ഗാന്‌ധിജി തന്റെ രാഷ്‌ട്രീയ കാഴ്‌ചപ്പാടിനെക്കുറിച്ച്‌ ലൂയിസ്‌ ഫിഷറിനോട്‌ ഇങ്ങനെ പറഞ്ഞു:   Y¤Tt¼® l¡i¢´¤J


D·©jɬ As¢iX« L¤j¤atmc·¢¨Ê ¨lq¢µ«

H¡t½lµJ¡k« h¤Yv´® hco¢v CT« ©cT¢i ©al¡kih¡X® ¨¨l´« hp¡©al©È±Y«. B hY¢v¨´¶¢c¤qq¢¨k H¡©j¡ hXv·j¢©i¡T¤« HjT¤¸h¤Ù®. Jj¢Æv m¢kJ©q¡T¤« Bvhj©·¡T¤« J¤q·¢¨k d¡ivd¢T¢µ Jv¸Tl¤J©q¡T¤« c¡kØk·¢c¤qq¢¨k F¨qq» Fj¢i¤¼ LÜ©·¡T¤¨h¿¡« Al¡O¬h¡i BÅfÜh¤Ù®.   Y¤Tt¼® l¡i¢´¤J


“o§k®d«d¢·O®P¡ii¤Ù®, Jk¬¡XM¦Y« ©ol¢´X«”

Yko®Z¡c¨· Hj¤ l¢©¿Q® H¡e£o®. dk Blm¬¹w´¡i¢ Y¢¹¢´¥T¢ c¢v´¤Ji¡X® Qc«. Q¡Y¢ ot¶¢e¢´×® l¡¹¡¨c·¢i hÚ¬lioæ®d¢¼¢¶ Hj¤ l£¶½i¤« H¡e£o® J®q¡t´¤« Y½¢v ¨Os¢i Yt´« cT´¤¼¤.   Y¤Tt¼® l¡i¢´¤J


L¤j¤©al¨Ê l¡L®gTÁ¡t

“oh¤a¡i·¢¨Ê ©±mio® AY¢¨k A«L¹q¤¨T Llx¨hʤ©a¬¡L¨·i¡X® B±mi¢µ¢j¢´¤¼¨Y¼® S¹w´® A©mn« Ag¢±d¡ih¢¿. ©c¨j hs¢µ® ©i¡L¬Y oØ¡a¢µ Hj¤lu D©a¬¡L·¢v ±d©lm¢´¤©Ø¡w A±Y ©i¡L¬c¡i Hj¡w ¨¨Jl¢¶¤©d¡J¤¼©¿¡ F¼® l¬oc¢´¤Ji¡X® S¹w, djh¡tY®Z·¢v.   Y¤Tt¼® l¡i¢´¤J


jÙ® h¡blÁ¡j¤« Hj¤ pj¢a¡o¢i¤«

l¡t·¡h¡b¬h¹w´® C¼¨· A±Yi¤« ±dO¡jh¢¿¡· J¡kh¡XY®. d±Y¹w l¡i¢µs¢i¡u o¡b¬Yi¤qqlt A±Y lk¢i o«K¬lj¢¿. AY¢c¡v Y¢j¤c¡w a¢c·¢v B©M¡nd¥tl« H·¤J¥T¤¼l©j¡T® L¤j¤©alu A¨´¡¿« ±d¡b¡c¬«¨J¡T¤©´Ù l¢ni« F¨É¼® dsi¤«.   Y¤Tt¼® l¡i¢´¤J


o«o¡j« o«mi·¢©ÊY¡X®, a¤¯K·¢¨Êi¤«

c¢¹¨q©¸¡k¤¾lt C·j·¢v AÜgÇ¢J¡¶¤¼Y® mj¢i¡©X¡? L¤j¤ fp¤h¡c¢´¨¸©TÙ l¬Ç¢Y§« Y¨¼i¡X®; F¼¡v d¥Q¢´¨¸©TÙY¿ F¼¡X® F¨Ê l¢m§¡o«.” ±do«L·¢¨Ê Ba¬l¤« Alo¡cl¤« L¤j¤L£Yi¢vc¢¨¼T¤·,   Y¤Tt¼® l¡i¢´¤J


L¤j¤l¢¨Ê j¡n®±T£i atmc«

Yj¢m¡i¢´¢T´¤¼ g¥l¢g¡L·¢k¥¨T JT¼¤©d¡J¤¼ Hj¤ ¨si¢v¸¡Y. B Yj¢m¤g¥h¢i¤¨T cT¤l¢v c¢v´¤¼ Hj¤ ¨Os¤l¦È¨· c¢kc¢s¤·¡c¡i¢ d¡Y Al¢¨T¨i·¤©Ø¡w H¼¤lqº¤ c¢lj¤¼¤.   Y¤Tt¼® l¡i¢´¤J


BY®hl¢a¬¡ki·¢¨Ê Y¢j¤h¤×·®

¨hV¢´v ©J¡©qQ® dj¢oj·¤lµ® dk YlX JÙ¢¶¤Ù® B hc¤n¬¨c. Yki¢v Hj¤ h¤T¢©d¡k¤h¢¿. ¨lq¤·® o¤h¤Kc¡i Hj¤ hÚ¬lio®Ju. l¡´¢«L® o®×¢´¤« Dª¼¢ Bm¤d±Y¢ dj¢oj©·¡ O¢k©¸¡w l¡tV¤Jq¢©k¡ Js¹¤¼Y¤J¡X¡«. C©¸¡w CY¡ Bt.o¢.o¢i¤¨T h¤×·® c¢v´¤¼¤.   Y¤Tt¼® l¡i¢´¤J


 H¼¡« ©dQ® L¤j¤o¡Lj«  

   h¤Jq¢©k´® TOP
 
 
 

തമിഴ് പിന്നണി ഗായകൻ ടി.എം.സൗന്ദർ രാജൻ അന്തരിച്ചു

പെൺകുട്ടികളെ കയറിപ്പിടിക്കാൻ ശ്രമിച്ചയാളെ ആഭ്യന്തര മന്ത്രി കൈയോടെ പിടികൂടി

‌യൂസഫലി പിന്മാറിയത് സ്വാഗതാർഹം: സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി

എരിതീയിൽ എണ്ണ ഒഴിക്കരുത്: ആന്റണി

കേരളത്തിൽ കമ്മ്യൂണിസം തകരുമെന്നത് ആന്റണിയുടെ വ്യാമോഹം: പിണറായി

മെയ്യപ്പനെ 29വരെ കസ്റ്റഡിയിൽ വിട്ടു

ബോൾഗാട്ടി പദ്ധതിയിൽ നിന്ന് യൂസഫലി പിന്മാറി

അഹമ്മദാബാദിൽ വാതുവയ്പുകാരൻ അറസ്റ്റിൽ

വിന്ദുവിനെ പരിചയപ്പെടുത്തിയത് ധോണിയെന്ന്

ഇനി സോളാർ വിമാനവും

സൈബർ കമാൻഡ് രൂപീകരിക്കും: ആന്റണി

വോട്ടു വാങ്ങിയ ശേഷം ജാതി​-മത സംഘടനകളെ തെറി പറയരുത്: ബാലകൃഷ്ണ പിള്ള

ശശി തരൂർ കോൺഗ്രസ് ദേശീയ വക്താവ്

ഫേസ്ബുക്കിൽ ഭീഷണി സന്ദേശം നൽകിയ യുവാവിന് ജാമ്യമില്ല

ഇന്ത്യാക്കാർ സൗദിയിലെ ഇളവ് കാലാവധി പ്രയോജനപ്പെടുത്തണം: മന്ത്രി സൽമാൻ ഖുർഷിദ്

ഡി.സി.സി പ്രമേയ പരാമർശം സത്യവിരുദ്ധം: സുകുമാരൻ നായർ

രാജി വച്ചില്ലെങ്കിൽ ശ്രീനിവാസനെ ബി.സി.സി. ഐ സസ്പെൻഡ് ചെയ്തേക്കും

വാഹനാപകടത്തിൽ പൂർണ ഗർഭിണി മരിച്ചു

ഇനി സുഖമായി ഉറങ്ങിക്കോളൂ

ക്യൂ തെറ്റിച്ചത് രഞ്ജിനിയെന്ന് പൊലീസ്, കുറ്റപത്രം ഉടന്‍

വെറ്ററിനറി സർവകലാശാല: ഡോ: ബി. അശോകിനെ വി. സി സ്ഥാനത്ത് നിന്ന് മാറ്റും

ഹൈക്കമാൻഡ് ഇടപെട്ടു ; പരിഹാര ഫോർമുല ഉടൻ

കോവളം കൊട്ടാരം: 16 ഹെക്ടർ രവിപിള്ളയ്ക്ക് പോക്കുവരവ് ചെയ്തു

ആലപ്പുഴ ഡി.സി.സി വൈസ് പ്രസിഡന്റിന്റെ കാർ അജ്ഞാത സംഘം തകർത്തു

പ്ളസ് വൺ: സ്കൂൾപരീക്ഷക്കാരെ പരിഗണിക്കില്ല

നെടുന്പാശേരി മനുഷ്യക്കടത്ത്: ഉന്നത പൊലീസുദ്യോഗസ്ഥരെ നീക്കാനുള്ള ഡി.ജി.പിയുടെ ശുപാർശ പൂ‌ഴ്‌ത്തി

കേരളത്തിലെ പ്രശ്‌നങ്ങൾ ഇവിടെത്തന്നെ പരിഹരിക്കും: എ.കെ. ആന്റണി

സമുദായ സംഘടനകൾ അക്രമത്തിന്റെ ഭാഷ ഉപേക്ഷിക്കണം: ഷുക്കൂർ

ആഭ്യന്തരമന്ത്രി അറിയാതെ ഫോൺ ചോർത്തില്ല: കോടിയേരി കോടിയേരി

പൊലീസുകാർക്ക് നാലാംഗ്രേഡ് അനുവദിക്കും: മന്ത്രി തിരുവഞ്ചൂർ

ഫോൺ ചോർത്തൽ: ഊമക്കത്തിന്റെ ഉറവിടം അന്വേഷിക്കുന്നു

പനി: രമേശ് ആന്റണിയെ കാണാൻ പോയില്ല

നിമേഷ് റിമാൻഡിൽ

ഐ. ജി. പത്മകുമാര്‍ എന്‍. എസ്. എസ് ആസ്ഥാനത്തെത്തി

പി.വി.സി ഡോ. പ്രഭാഷ് വിരമിക്കുന്നു

സമുദായത്തോടുള്ള വെല്ലുവിളി: മഹാരാജാ ശിവാനന്ദൻ

വെള്ളാപ്പള്ളിക്ക് വധഭീഷണി: അന്വേഷണം തുടരുന്നു

നിർഭാഗ്യകരം: സുധീരൻ

കൂടെനിൽക്കുന്നവർ രമേശിനെ ദ്രോഹിക്കുന്നു: ഹസൻ

സർക്കാർ ഒഴിയണം: വൈക്കം വിശ്വൻ

മെയ്യപ്പൻ അറസ്‌റ്റിൽ

കളി പഠിപ്പിക്കും, മുത്തശ്ശിയെപ്പോലെ: രാഹുൽ

ജാമ്യത്തുകയില്ലാതെ രണ്ട് പതിറ്റാണ്ട് ജയിലിൽ

പന്ത്രണ്ടുകാരിയെ കൂട്ടമാനഭംഗത്തിനു ശേഷം തീയിട്ടു കൊല്ലാൻ ശ്രമം

മരണമൊഴി രേഖപ്പെടുത്താൻ മജിസ്‌ട്രേട്ട് എത്തേണ്ട: സുപ്രീംകോടതി

ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗങ്ങൾ 8,9 തീയതികളിൽ

കാശ്മീരിൽ ഏറ്റുമുട്ടലിൽ 4 ജവാന്മാർ കൊല്ലപ്പെട്ടു

പീഡനം: സമാജ്‌വാദി പാർട്ടി നേതാവിന്റെ മകന് ജീവപര്യന്തം

രണ്ടുവയസുകാരിയെ മാനഭംഗപ്പെടുത്തി കൊന്നു

സഭാനടപടികൾ അലങ്കോലപ്പെടുന്നതിൽ രാഷ്ട്രപതിക്ക് ഉത്കണ്ഠ

ശ്രീയെ തെളിവെടുപ്പിനായി കൂടുതൽ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും

ശശികാന്ത് ശർമ്മ സി. എ. ജി

മെയ്യപ്പന് സമൻസ്, ഇന്ന് ഹാജരാകണം

കൊള്ളക്കാരെ ഗ്രാമീണർ തല്ലിക്കൊന്നു

കാശ്മീരിൽ പെൺകുട്ടികളെ പീ‌ഡിപ്പിച്ച 'ആൾദൈവം' അറസ്റ്റിൽ

ശ്രീശാന്തിന് ബുക്കിയുമായി നേരിട്ട് ബന്ധം

യു.പി.എ രാജ്യത്തെ മുന്നോട്ടു നയിച്ചെന്ന് പ്രധാനമന്ത്രി

മാലേഗാവ് സ്‌ഫോടനം: കുറ്റപത്രത്തിൽ അസീമാനന്ദും പുരോഹിതും ഇല്ല

മൻമോഹൻ രാജ്യത്തിന്റെയും കോൺഗ്രസിന്റെയും നേതാവല്ല;ബി. ജെ. പി

സഞ്ജയ് ദത്ത് ഇനി യെർവാദ ജയിലിൽ

ബ്രിട്ടനിൽ സൈനികനെ കശാപ്പുചെയ്ത സംഭവം: രണ്ടുപേ‌ർ കൂടി പിടിയിൽ

കാനിന്റെ തിളക്കം കെടുത്തി വീണ്ടും മോഷണം

ലെബനനിൽ സംഘർഷം,​ അഞ്ച് മരണം

അമേരിക്കയിൽ വീശിയടിച്ചത് ആറ്റംബോംബിനേക്കാൾ ഭീകരൻ

മുഷാറഫിന് ജാമ്യം ഇല്ല

ഗാന്ധിയുടെ ഒരു തുള്ളി രക്തം ലേലത്തിന്

ഇമ്രാൻ ഇന്ന് ആശുപത്രി വിടും

അമേരിക്കയിൽ കനത്ത ചുഴലിക്കാറ്റ്, മരണം നൂറു കവിഞ്ഞു

വീണ്ടും കൊറിയയുടെ മിസൈൽ വിക്ഷേപണം

ഇറാക്കിൽ സ്ഫോടന പരന്പര: മരണം 57

എവറസ്റ്റിൽ വല്ലാത്ത തിരക്ക്, റെക്കോഡുകൾ പെയ്‌തിറങ്ങുന്നു

റഷ്യയുടെ 'പെട്ടകം' തിരിച്ചെത്തി

പാക് ജഡ്ജി ഇന്ത്യ സന്ദർശിച്ചേക്കും

റോമിനെ ചുവപ്പിച്ച് കൂറ്റൻ ഇടതുപക്ഷ പ്രകടനം

പാക് വനിതാ നേതാവ് കൊല്ലപ്പെട്ടു

രണ്ട് ചാരന്മാരെ ഇറാൻ തൂക്കിലേറ്റി

സിറിയൻ അഭയാർത്ഥികൾ 15 ലക്ഷം കവിഞ്ഞു, അലെപ്പോയിൽ ഏറ്റുമുട്ടൽ

മനുഷ്യക്കടത്ത്: അമേരിക്കയില്‍ ഇന്ത്യക്കാരനടക്കം തടവ്

സംഘർഷത്തിനിടയിലും ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം

തെക്കൻ ചൈനയിൽ വെള്ളപ്പൊക്കം: മരണം 50 കവിഞ്ഞു
Useful Links :
  Norkaroots
  Ministry of External Affairs.
 

o

Apple iPhone-iPad App Android App Blackberry App Newshunt App News Notifier

 
  © Copyright Keralakaumudi Online 2013       Reproduction in whole or in part without written permission is prohibited.  
  Editor-in-chief - M. S. Mani, Managing Editor - Deepu Ravi
Head Office Address: Kaumudi Buildings, Pettah PO Trivandrum - 695 024, India.
Online queries talk to Deepu Sasidharan, + 91 98472 38959 or Email deepu[at]kaumudi.com

Customer Service - Advertisement Disclaimer Statement  | Copyright Policy